ഗ്രീക്കു പുരാണത്തിൽ ഈസ്‌കൽപ്പസ് എന്നൊരു ദേവനുണ്ട്. നമ്മുടെ അശ്വനീദേവന്മാരെപ്പോലെ ഔഷധങ്ങളുടെ ദേവനാണദ്ദേഹം. അദ്ദേഹം കണ്ടുപിടിച്ചതെന്ന്് അവർ വിശ്വസിക്കുന്ന ഒരു പലവ്യഞ്ജനം ഭാരതീയന് പ്രിയപ്പെതാണ് അതാണ് കടുക്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മകനെ നഷ്ടപ്പെട്ട് ദുഃഖിതയായ ഗൗതമിയെന്ന ഒരു അമ്മയോട് കുറച്ചു കടുക് നൽകി ഒരു മരണവും നടക്കാത്ത വീട് തേടിവരാൻ ശ്രീ ബുദ്ധൻ പറഞ്ഞ കഥയും നമ്മൾ കേട്ടതാണ്. കടുക് അന്ന് മുതലേ പ്രസിദ്ധമാണ്. 'കടുകില്ലാതെ കറിയില്ല' എന്നാണ് ചൊല്ല്. നമ്മൾ കറിയിൽ വറുത്തിടാനും അച്ചാറിന് സ്വാദ് കൂട്ടാനുമാണ് കടുക് ഉപയോഗിക്കാറെങ്കിലും മറ്റ് സംസ്ഥാനക്കാർ എണ്ണയുടെ ഉപയോഗത്തിനാണ് കടുക് ധാരാളമായി ഉപയോഗിച്ചുവുത്. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ആന്ധ്രാപ്‌ദേശ് എിവിടങ്ങളിലെ കടുകുപാടങ്ങളിൽ വിളയു കടുകാണ് അവിടങ്ങളിലെ ഭക്ഷ്യയെണ്ണയുടെ ഉറവിടം. വാണിജ്യപരമായി ഉത്പാദിപ്പിച്ചുവരു കടുകിൽ ഉത്പാദനസമയത്തും അല്ലാതെയും ഒ'േറെ രാസവളങ്ങളും കീടനാശിനികളും അടങ്ങിയിരിക്കും.
ഹൈദരാബാദൻ അച്ചാർ കാലങ്ങളോളം കേടുകൂടാതെയിരിക്കുതിന്റെ കാരണവും കടുകെണ്ണയുടെ ഗുണമാണ്. ഇന്ത്യയിലുടനീളം കൃഷി ചെയ്യാവു ഒരു ഏകവർഷി ഓഷധിയാണ് കടുക്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിൽ ചിലഭാഗത്തും ആഷാരം പാകംചെയ്യാൻ കടുകെണ്ണ ഉപയോഗിക്കുു. ശൈത്യകാലവിളയെ രിതിയിലാണ് ഇവിടങ്ങളിൽ കടുക് കൃഷിചെയ്തു വരുത്. എണ്ണയ്ക്കായി നാം കരിങ്കടുക(ബ്രാസിക്ക നൈഗ്ര)്, ചെങ്കടുക് (ബ്രാസിക്ക ജൻസിയ), മഞ്ഞ അഥവാ തവി'ുകടുക ബ്രാസിക്ക കാംപെസ്ട്രിസ്)് എിങ്ങനെയുള്ള വൈവിധ്യങ്ങളെയാണ് ആശ്രയിക്കുത്. സംസ്‌കൃതത്തിൽ രാജികാ, തീക്ഷണഗന്ധ, സർസപ, ആസുരീ എിങ്ങനെ പറയപ്പെടു കടുക് ഹിന്ദിയിൽ അറിയപ്പെടുത് റായ്, സുർസു എും തെലുങ്കിൽ അവലു എുമാണ്. ആംഗലേയത്തിൽ മസ്റ്റാർഡ് എുപറയപ്പെടു കടുകിന്റെ ശാസ്ത്രീയനാമം ബ്രാസിക്ക നൈഗ്ര ാെണ്. ലോകത്ത് റ്റവുമധികം കടുക് ഉത്പാദിപ്പിക്കുത് നമ്മുടെ അയൽക്കാരായ പാകിസ്താനാണ്. അതുകഴിഞ്ഞാൽ നമ്മളും. 43 ശതമാനം പ്രോ'ീനടങ്ങിയിരിക്കു ഇതിൽ എണ്ണയുടെ അംശവും അധികമാണ്.
കറികൾക്ക് രുചികൂട്ടാനും അച്ചാർകേടാകാതിരിക്കാനും മാത്രമല്ല ആസ്ത്മയുടെ മരുായും കടുക് ുപയോഗിക്കുു. ആസ്ത്മയുടെ മരുിന്റെ പ്രധാന ഭാഗമായ സെലനിയം നിർമിക്കുത് കടുകിൽ നിാണ്. കൂടിയാൽ ഒരമീറ്റർ നീളമാണ് കടുകിന്റെ ചെടിയ്ക്കുണ്ടാവുക. ഇലകൾ പലആകൃതികളിലാണ് ഉണ്ടാവുക. അടിഭാഗത്തെ ഇലകൾ പിളർപ്പായും മുകൾ ഭാഗത്തെ ഇലകൾ ചെറുതായും പിളർപ്പില്ലാതെയും കാണപ്പെടുു. പൂക്കൾക്ക് മഞ്ഞനിറമായിരിിക്കും. ചെറിയ പയറിന്റെ ആകൃതിയിലാണ് വിത്തുകളുടെ പോഡുണ്ടാവുക.
കടുക്് കൃഷിയിൽ നിലമൊരുക്കലിൽ പ്ര്ധാനശ്രദ്ധയാവശ്യമാണ്. പശിമരാശിമണ്ണിലാണ് കടുക് നന്നായി വിളയുക. നമ്മുടെനാട്ടിൽ പാടത്ത് നെല്ലുവിളയിക്കുന്നതുപോലെയാണ് ഉത്തരേന്ത്്യയിൽ കടുക് വിളയിക്കാറ്. വിത്ത് വിതയ്ക്കുതിനുമുമ്പ് കൃഷിയിടം നായി ഉഴുത് മറിക്കണം. അതിനുശേഷം അതിൽ സെന്റൊിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കിനിരപ്പാക്കണം അമ്‌ളഗുണം കൂടുതലുള്ള മണ്ണാണെങ്കിൽ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേർത്തുകൊടുക്കാം. അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുകൾ വിതയേ്ക്കണ്ടത്. ചെടിയുടെ വളർച്ചയുടെ ആദ്യകാലങ്ങളിൽ പുലരകാലങ്ങളിൽ അന്തരീക്ഷത്തിൽ പുലർകാലങ്ങളിൽ തണുപ്പും പകൽകാലങ്ങളിൽ ചൂടും അത്യാവശ്യമാണ്. തവാരണകഗിൽ വിത്ത് പാകിമുപ്പിച്ച് പറിച്ചുന'ാണ് ച'ികളിൽ കടുക് വളർത്താവുത് പുരയിടകൃഷിയിൽ
ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാരച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ളകുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എിവ നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുതാണ്. വേനൽക്കാലത്താണ് നടുതെങ്കിൽ ഒരാടൻ നനച്ചുകൊടുക്കണം. വെള്ളം കെ'ിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനി് ഒരടിവി'് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നായി നനച്ചും കൊടുക്കണം.
കടുക് വിത്തിനങ്ങൾ ഇന്ന് വളരെയധികം ചർച്ചചെയ്യപ്പെടുന്നതാണ്. ജനിതക പരിവർത്തനം നടത്തിയ സങ്കരയിനം കടുകായ ഡിഎംഎച്ച് -11 എന്ന വിത്തിന് വാണിഞ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാനുള്ള അനുമതിനൽകാൻ തയ്യാറെടുത്തുവരികയാണ് കേന്ദ്ര കൃഷി- പരിസ്ഥിതി മന്ത്രാലയം അതിനു മുന്നോടിയായി പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള നടപടികളിലാണ് സർക്കാർ. ഇന്ത്യയിൽ കൃഷിചെയ്തുവരുന്ന സാധാരണയിനമായ വരുണയെക്കാൾ 30 ശതമാനം മാത്രമാണ് പുതിയവിത്ത് നലകുന്ന ഫലം അത് അനാവശ്യമാണ്. അതിനുപകരം ഇപ്പോൾത്തന്നെ ഉയർന്നതരത്തിൽ വിളവ് തരുന്ന NRCHB 506, ക്രാന്തി എന്നിവ പൂർണതോതിൽ പ്രചാരത്തിലാക്കിയാൽ മതി. ഏത് തരം വിത്തായാലും അംഗീകൃത ഔട്ട്‌ലറ്റിൽ നിന്നുതന്നെ വാങ്ങാൻ ശ്രദ്ധിക്കുകയെന്നതാണ് വിത്തുതെരഞ്ഞെടുക്കലിന്റെ ആദ്യഘട്ടം.
പയർവർഗവിളകളെ ബാധിക്കു ശലഭപ്പുഴുക്കളും ചാഴിയുമാണ് കടുകിനെ് ബാധിക്കു കീടങ്ങൾ. വൈറ്റ്‌റസ്റ്റ്, ആൾടെർനേരിയബ്ലൈറ്റ്, സ്‌ക്ലീറോട്ടിനിയ റോട്ട് കൂടാതെ വെള്ളീച്ചയുടെ ആക്രമണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാടപോലെ പറ്റിക്കിടക്കു ഒരുതരം ഫംഗസ്സും എഫിഡും് ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കു ഇലപ്പുള്ളിരോഗവും മൊസൈക്ക് രോഗവും സർവസാധാരണമാണ്.
വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എിവ കടുകിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയിൽ വളരെയധികം കടുത്ത രാസവസ്തുക്കൾ തെയാണ് ഉപയോഗിക്കുത്. ഉത്തരേന്ത്യയുടെ ഭാഗങ്ങളിലും ആന്ധ്രാ പ്രദേശിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എൻഡോസൾഫാൻ വരെ തളിക്കുുണ്ട്. വിളവെടുപ്പിന്റെ സമയത്തുള്ള കിടനാശിനിപ്രയോഗം കടുകെണ്ണയുടെ നിലവാരത്തെ ബാധിക്കും.
ജീവകം എ.യുടെ നല്ല കലവറയാണ് കടുക്. ദഹനത്തെ നായി സഹായിക്കു ഇതിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുു.
കാൽസ്യം, ചെമ്പ്, സൾഫർ, പൊ'ാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് സോഡിയം എീമൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വാറ്റാമിൻ എ, തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അജം, കൊഴുപ്പ് എിവയും കടുകിൽ അടങ്ങിയിരിക്കുു. സിനിഗ്രിൻ, സെൻസോൾ, മൈറോസിൻ എന്നിവയും അടങ്ങിയിരിക്കുന്നു.
ആയുർവേദത്തിൽ വാതരോഗങ്ങൾ ശമിപ്പിക്കാനും വിയർപ്പ് ഉണ്ടാക്കാനും പിത്തത്തെ കോപിപിക്കാനും കുടകധിഷ്ഠിത മരുന്നുകൾ ുപയോഗിക്കുന്നു. വിഷദംശനത്തിന്റെ ഭാഗമായുണ്ടാകുന്ന വേദന, നീര് എന്നിവയും വിഷശമനത്തിനും കടുക് അരച്ച് പുറമെ കെട്ടാറുണ്ട്.വയറുവേദന, സന്ധിവാതം, നടുവേദന, വാതജന്യമായ തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്. മുറിവുണങ്ങാനും കടുകെണ്ണ ഉപയോഗിക്കാം. കടുകുപൊടി കഴിച്ചാൽ മൂത്രാഘാതം, അഗ്നിമാന്ദ്യം, കൃമിരോഗം എന്നിവയും ശമിക്കും.
പ്രമോദ്കുമാർ വി.സി.
അവസാനം പരിഷ്കരിച്ചത് : 1/11/2022